ചിരിക്കാന്‍പോലും കഴിയാതെ ദുരിതമനുഭവിക്കുന്ന യുക്രൈനിലെ കുട്ടികളെ ഈ ക്രിസ്മസ് ദിനത്തില്‍ ഓര്‍ക്കണമെന്ന് മാര്‍പ്പാപ്പ നേരത്തെ ആവശ്യപ്പെട്ടിരുന്നു
കുട്ടികളും സ്ത്രീകളുമാണ് എക്കാലത്തും യുദ്ധത്തിന്റെ ഇരകള്‍. യുദ്ധം 'വേണോ വേണ്ടേ' എന്ന തീരുമാനത്തില്‍ യാതൊരു പങ്കുമില്ലാത്തതുകൊണ്ടുകൂടിയാണ് ഇവര്‍ കൂടിയ ഇരകളായിത്തീരുന്നത്. റഷ്യ - യുക്രൈന്‍ യുദ്ധത്തിലും സ്ഥിതി വ്യത്യസ്തമാകാന്‍ യാതൊരു കാരണവുമുണ്ടായിരുന്നില്ല. യുദ്ധത്തിന്റെ തുടക്കത്തില്‍തന്നെ ഹൃദയഭേദകമായ നിരവധി കാഴ്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ ഉള്‍പ്പെടെ 30 ചെറുപട്ടണങ്ങൾ റഷ്യന്‍ സേനയുടെ കൈയ്യില്‍ നിന്നും നിരന്തരമായ പോരാട്ടത്തിലൂടെ തിരികെ പിടിക്കാന്‍ യുക്രൈന് സാധിച്ചു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ സൈന്യത്തില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി അതിക്രൂരമായ പീഡനത്തെക്കുറിച്ച് അറിയാന്‍ സാധിച്ചത്.
യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനില്‍ നിന്ന് രക്ഷപ്പെടാന്‍ യുഎസ് അദ്ദേഹത്തിന് സഹായം വാഗ്ദാനം നല്‍കിയിരുന്നു. യു എസിന്റെ വാഗ്ദാനം നിരസിച്ച് തന്റെ ജനങ്ങള്‍ക്കൊപ്പം നിലകൊളളാന്‍ അദ്ദേഹം കാണിച്ച ധീരതയാണ് ഞങ്ങളുടെ ചായപ്പൊടിക്ക് സെലന്‍സ്‌കി എന്ന് പേരിടാന്‍ പ്രചോദനമായത്. എനിക്ക് ഇപ്പോള്‍ യാത്രയല്ല ആവശ്യം വെടിമരുന്നുകളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇന്നലെയുണ്ടായ ശക്തമായ വ്യോമാക്രമണത്തില്‍ മരണപ്പെട്ടവരില്‍ എറെയും സാധാരണക്കാരാണ് എന്ന് റിപ്പോര്‍ട്ടുണ്ട്. യവോരിവ് സൈനിക താവളത്തിന് നേരെ റഷ്യ 30 ക്രൂയിസ് മിസൈലുകള്‍ വര്‍ഷിച്ചതായി ലിവീവ് ഗവര്‍ണര്‍ മാക്‌സിമിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി പുടിന്‍ പല നിലയില്‍ കൈക്കൊണ്ട തീരുമാനങ്ങളിലെല്ലാം ഈ നിലതെറ്റല്‍ കാണാന്‍ കഴിയുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍.
കൂടാതെ, ഈ കുഞ്ഞുങ്ങള്‍ പലവിധ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകാനുള്ള സാധ്യതയുണ്ടെന്നും യുണിസെഫ് മുന്നറിയിപ്പ് നല്‍കുന്നു
റഷ്യ യുക്രൈനില്‍ നടത്തുന്ന അധിനിവേശത്തില്‍ തെരുവുകളില്‍ കുഞ്ഞുജീവനുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എട്ടുവയസുകാരിയായ ആലീസ് മുത്തശ്ശന്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒഖിര്‍ക്കയിലെ തെരുവില്‍ കൊല്ലപ്പെട്ടു
യുക്രൈനില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. മാനുഷിക പരിഗണ ഇപ്പോള്‍ ആവശ്യമാണ്. ഓരോ മണിക്കൂര്‍ കഴിയും തോറും രാജ്യത്ത് മരിച്ചു വീഴുന്നവരുടെ എണ്ണം കൂടി വരുന്നു . യുദ്ധം ഭ്രാന്താണ്, അത് അവസാനിപ്പിക്കണം - മാര്‍പാപ്പ പറഞ്ഞു. തങ്ങളുടെ സൈനിക നടപടി യുക്രൈന്‍ കീഴടക്കാന്‍ അല്ലെന്നും രാജ്യത്തിന്‍റെ സൈനിക ശേഷി
2014-ലും 2021-ലും സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിന് പുടിൻ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. കൊറോണ വൈറസിനെതിരെ ലോകത്ത് ആദ്യമായി 'സ്പുട്നിക്' എന്ന പേരില്‍ കൊവിഡ് വാക്‌സിൻ വികസിപ്പിച്ച് ലോകത്തിന് ആദ്യത്തെ പ്രത്യാശ നല്‍കിയത് പുടിനാണെന്നായിരുന്നു പുടിനെ നാമനിർദേശം ചെയ്‌തുകൊണ്ട് റഷ്യ പറഞ്ഞിരുന്നത്
പതിറ്റാണ്ടുകള്‍ക്കിടയില്‍ യൂറോപ്പിലെ ഏറ്റവും വലിയ കരയുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് യുക്രൈന്‍ പ്രസിഡന്‍റ് വളാദിമിര്‍ സെലെന്‍സ്കി പറഞ്ഞു.
സാധാരണക്കാര്‍ ഞങ്ങളുടെ ടാങ്കിന്‍റെ ടയറുകള്‍ക്കിടയിലേക്ക് വന്നുവീഴുകയാണ്. അവര്‍ ഞങ്ങളെ ഫാസിസ്റ്റുകള്‍ എന്ന് വിളിക്കുകയാണ്. അതി കഠിനവും ദുഖകരവുമാണ് അമ്മേ ഇവിടുത്തെ സ്ഥിതി